ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസകാരന് വിട

സ്വച്ഛമായ ഭൂമി  സംസ്കാരസമ്പന്നനായ മനുഷ്യൻ  സമാധാനത്തിന്റെ ദർശനം 

ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവില്‍ ആയിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായി ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു നിത്യനിര്‍മല പൗര്‍ണമി'

അക്കിത്തം പ്രധാനമായി പറഞ്ഞത് 
' ജന്മന ഏതു മനുഷ്യനും നല്ലവനാണ് ' എന്നാണ്. 
അതുകൊണ്ടാണ് സ്നേഹവും സമത്വവും കൊതിച്ചൊരു 
 കവി ഹൃദയം അദേഹത്തിനു സ്വന്തമായത്.

സ്വച്ഛമായ ഭൂമി 
സംസ്കാരസമ്പന്നനായ മനുഷ്യൻ 
സമാധാനത്തിന്റെ ദർശനം 

മഹാകവി അക്കിത്തം
''സ്നേഹിപ്പൂ ഞാനിമ്മുഗ്ദ്ധ ലോകത്തെ
ജീവൻ കൊണ്ടും
സ്നേഹിക്കും ലോകം തിരിച്ച്ചെന്നെയു-
 മേന്നെ''
സ്നേഹത്തിന്റെ, പരോപകാരത്തിന്റെ, നന്മയുടെ 
സൂര്യപ്രകാശം കവിതയിലും 
വിശുദ്ധിയുടെ നറുനിലാവ് ജീവിതത്തിലും  
പകർത്തിയ കവി  


സ്‌പെഷ്യൽ ന്യൂസ് 

ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസകാരന് വിട

More from Local News

Blogs