മക്കളുടെ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നതിനിടെ വാടകവീട് ഒഴിയേണ്ടിവന്ന വീട്ടമ്മ അവയവങ്ങൾ വില്പനയ്ക്ക് എന്ന ബോർഡുമായി പെരുവഴിയില്‍ കുടിൽ കെട്ടി താമസിച്ചത് കേരളത്തിലെ സാധാരണ കുടുംബങ്ങളുടെ യഥാർത്ഥ സാഹചര്യങ്ങൾ വിലയിരുത്തേണ്ട സമയമായി എന്നോർമ്മപ്പെടുത്തുന്നു.
അവയവങ്ങൾ വില്പനയ്ക്ക്
മക്കളുടെ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നതിനിടെ വാടകവീട് ഒഴിയേണ്ടിവന്ന വീട്ടമ്മ അവയവങ്ങൾ വില്പനയ്ക്ക് എന്ന ബോർഡുമായി പെരുവഴിയില്‍ കുടിൽ കെട്ടി താമസിച്ചത് കേരളത്തിലെ സാധാരണ കുടുംബങ്ങളുടെ യഥാർത്ഥ സാഹചര്യങ്ങൾ വിലയിരുത്തേണ്ട സമയമായി എന്നോർമ്മപ്പെടുത്തുന്നു. കൊച്ചി കണ്ടെയ്നര്‍ റോഡിലാണ് ശാന്തി എന്ന യുവതി അഞ്ചു മക്കളുമായി കുടില്‍ കെട്ടി താമസിച്ചത്. മക്കളുടെ ചികിത്സാ സഹായത്തിനും കടബാധ്യതകള്‍ തീര്‍ക്കുവാനും അമ്മയുടെ ഹൃദയം ഉള്‍പ്പെടെയുള്ള ശരീരാവയവങ്ങള്‍ വില്പനയ്ക്ക് എന്നാണ് എഴുതി വച്ചിരുന്നത്.

തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ഓൺലൈനിൽ പ്രസിദ്ധീകരിച്ചതിന് 25 പേരെ കൂടി അറസ്റ്റ് ചെയ്തു.
മിസൈൽ ഭീഷണികളോട് പ്രതികരിക്കുന്നുണ്ടെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി
CBSE പന്ത്രണ്ടാം ക്ളാസ് പരീക്ഷകൾ റദ്ദാക്കി
Dubai confirms air interceptions in Marina, Al Sufouh
UAE arrests another 25 for posting misleading content online
Indian education board CBSE cancels Class 12 exams
One injured as authorities contain fire at Fujairah Oil Industry Zone
