ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ രാജ്യത്തിന്റെ കോൺസുലേറ്റ് ജനറലിനു നേരെയുണ്ടായ രണ്ടാമത്തെ ഡ്രോൺ ആക്രമണത്തിൽ യുഎഇ ശക്തമായി അപലപിച്ചു.
സംഭവത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ഈ മാസം 10 ന് നടന്ന ആദ്യ ആക്രമണത്തിൽ ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു,
നയതന്ത്ര ദൗത്യങ്ങളെയും മേഖലകളെയും ലക്ഷ്യം വയ്ക്കുന്നത് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിയമങ്ങളുടേയും ലംഘനമാണെന്ന്, പ്രത്യേകിച്ച് നയതന്ത്ര ബന്ധങ്ങൾക്കായുള്ള വിയന്ന കൺവെൻഷന്റെ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു.
ഇത്തരം പ്രവൃത്തികൾ അപകടകരമാണെന്നും പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഇറാഖിലെയും കുർദിസ്ഥാൻ മേഖലയിലെയും സർക്കാരുകളോട് അന്വേഷണം നടത്താനും കുറ്റവാളികളെ കണ്ടെത്താനും യുഎഇ ആവശ്യപ്പെട്ടു.

തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ഓൺലൈനിൽ പ്രസിദ്ധീകരിച്ചതിന് 25 പേരെ കൂടി അറസ്റ്റ് ചെയ്തു.
മിസൈൽ ഭീഷണികളോട് പ്രതികരിക്കുന്നുണ്ടെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി
CBSE പന്ത്രണ്ടാം ക്ളാസ് പരീക്ഷകൾ റദ്ദാക്കി
Dubai confirms air interceptions in Marina, Al Sufouh
UAE arrests another 25 for posting misleading content online
Indian education board CBSE cancels Class 12 exams until April
One injured as authorities contain fire at Fujairah Oil Industry Zone
