ബ്രിട്ടന്റെ മൂന്നാം വനിതാ പ്രധാനമന്ത്രിയാണ് ലിസ്
ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ലിസ് ട്രസ് . 81326 വോട്ടുകൾ നേടിയാണ് ലിസ് ട്രേസ് ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനകിനെ പരാജയപ്പെടുത്തിയതോടെ കൺസേർവീറ്റിവ് പാർട്ടി ലിസ് ട്രേസിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു . കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സഭാസമിതി അധ്യക്ഷന്‍ ഗ്രഹാം ബ്രാഡിയാണ് തിരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിച്ചത്.2025 വരെയാണ് ലിസ് ട്രെസ് പ്രധാനമന്ത്രിയായി തുടരുക.
ബ്രിട്ടന്റെ മൂന്നാം വനിതാ പ്രധാനമന്ത്രിയാണ് ലിസ്. മാർഗരറ്റ് താച്ചർക്കും തെരേസ മെയ്ക്കും ശേഷം ബ്രിട്ടനെ നയിക്കുന്ന വനിതാ പ്രധാനമന്ത്രിയാണ്ലിസ് ട്രസ് . ഋഷി സുനകിനു 60 399 വോട്ടുകളാണ് ലഭിച്ചത്.20927 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലിസിന്റെ ജയം. 2014ൽ പരിസ്ഥിതിവകുപ്പ് സെക്രെട്ടറിയും 2021ൽ വിദേശകാര്യ സെക്രട്ടറിയും ആയിരുന്നു ലിസ് .


UAE air defences intercept 5 missiles, 17 drones on Tuesday
UAE hosts Eid Al Fitr carnival for children in Gaza
UAE carries out over 8,000 inspections across markets to protect consumers
UAE condemns Iranian attacks on Bahrain
UAE President and NATO Secretary General discuss regional developments
UAE, Slovenia condemn Iran attacks and regional developments
ചൊവ്വാഴ്ച വ്യോമ പ്രതിരോധ സേന അഞ്ച് ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും തകർത്തു
UAE hosts the operation to release an American citizen from Afghanistan
